ജനവിധി പൂർണമായും അംഗീകരിക്കുന്നു; എൽഡിഎഫ് ശക്തമായി തിരിച്ചുവരും: പിണറായി വിജയൻ

  • Home-FINAL
  • Kerala
  • ജനവിധി പൂർണമായും അംഗീകരിക്കുന്നു; എൽഡിഎഫ് ശക്തമായി തിരിച്ചുവരും: പിണറായി വിജയൻ

ജനവിധി പൂർണമായും അംഗീകരിക്കുന്നു; എൽഡിഎഫ് ശക്തമായി തിരിച്ചുവരും: പിണറായി വിജയൻ


കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിൻറെ തോൽവിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനവിധി ഞങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു. ഇത്തരം ഘട്ടം എൽഡിഎഫിൻറെയോ സിപിഎമ്മിൻറെയോ അവസാനമായി ആരും കാണേണ്ട. തങ്ങൾ ശക്തമായി തിരിച്ച് വരുമെന്നും പിണറായി വിജയൻ പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫിൻറെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അത് നല്ല നിലയിൽ പിണറായി വിജയൻ പറഞ്ഞു. മാലിന്യ പ്രശ്‌നം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറി. എല്ലാം നാടിൻറെ അഭിവൃദ്ധി ലക്ഷ്യമാക്കി ചെയ്ത കാര്യങ്ങളാണെന്നും പിണറായി വിജയൻ പറഞ്ഞു. പുതിയ സർക്കാറിൻറെ ജനക്ഷേമ പരിപാടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അങ്ങനെ അല്ലെങ്കിൽ എതിർക്കുമെന്നും പിണറായി പറഞ്ഞു.

Leave A Comment